മര്ത്യസ്തയാനുസവമേധിതയാ മുകുന്ദ ശ്രീമത്കഥാശ്രവണകീര്തനചിന്തയൈതി । തദ്ധാമ ദുസ്തരകൃതാന്തജവാപവര്ഗം ഗ്രാമാദ്വനം ക്ഷിതിഭുജോഽപി യയുര്യദര്ഥാഃ
മനുഷ്യൻ മുകുന്ദന്റെ മഹത്വം കേൾക്കുകയോ പാടുകയോ ധ്യാനിക്കുകയോ ചെയ്താൽ അങ്ങനെ ഭക്തിയോടെ അവന്റെ അപ്രാപ്യമായ ലോകം പ്രാപിക്കും. അതിനായി രാജാക്കന്മാരും ഗ്രാമം വിട്ട് വനത്തിലേക്കു പോയിരുന്നു.
ഇതി ശ്രീമദ്ഭാഗവതേ മഹാപുരാണേ പാരമഹംസ്യാം സംഹിതായാം ദശമസ്കന്ധേ ഉത്തരാര്ധേ ശ്രീകൃഷ്ണചരിതാനുവര്ണനം നാമ നവതിതമോഽധ്യായഃ
ഇങ്ങനെ പരമഹംസർക്കുള്ള ശ്രിമദ്ഭാഗവത മഹാപുരാണത്തിലെ പത്താം സ്കന്ധത്തിന്റെ രണ്ടാംഭാഗത്തിൽ ശ്രീകൃഷ്ണചരിതങ്ങൾ വിവരിക്കുന്ന തൊണ്ണൂറാം അധ്യായം സമാപിക്കുന്നു.